ജീവിതം വർണശബളമായിരിക്കേണ്ട ഇരുപതുകളിൽ ലെയ്‌ത്തുകളും ചന്ദനത്തിരി ഫാക്ടറികളും നിറഞ്ഞ തെരുവിലൂടെ “ടീ ബേക്കാ…” എന്നാവർത്തിച്ചുകൊണ്ട് ആവശ്യക്കാരെ അന്വേഷിച്ചലയുന്ന, വിറ്റ ചായയുടെ പണത്തിനായി മാർവാഡി മുതലാളിമാരുടെ കാൽക്കൽ വീഴുന്ന എന്നെ പിന്നിൽ കാണുന്നുണ്ട്; കണ്ണൂർ സർവകലാശാലയിലെ അധ്യാപകന്റെ കുറിപ്പ്
ജീവിതത്തിൽ ഉന്നതയിലെത്തിയിട്ടുള്ള പലരും കടന്നുവന്നിട്ടുള്ളത് കനൽവഴികളിലൂടെയാണ്. അത്തരമൊരു ഭൂതകാലമാണ് കണ്ണൂർ സർവകലാശാല മലയാള വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറായി ചുമതലയേറ്റ റഫീക്ക ഇബ്രാഹിമിനും പറയാനുള്ളത്. അസിസ്റ്റന്റ് പ്രൊഫസറായി ജോലിക്ക് ...