എറികാ ഗാർസാ എന്ന അമേരിക്കൻ യുവതിയുടെആത്മകഥ ഏറെ ചർച്ച ആയിരിക്കുന്നത്. 12 വയസ്സു മുതൽ നീല ചിത്രങ്ങൾ കണ്ടുതുടങ്ങിയതാണ് എറികാ. ആത്മകഥ എഴുതാൻ മാത്രം പ്രമുഖ അല്ലെങ്കിലും ആത്മകഥ പുറത്തു വന്നതിനു ശേഷം ഏറെ ശ്രദ്ധിക്കപ്പെട്ട വ്യക്തിയായി എറികാ. ആരെയും ആകർഷിക്കും വിധം മസാല നിറച്ചാണ് 35 കാരിയായ യുവതി ആത്മകഥ എഴുതിയത്.”ഗെറ്റിങ് ഓഫ് ” എന്നാണ് ആത്മകഥയുടെ പേര്.
തന്‍റെ പന്ത്രണ്ടാം വയസുമുതലുള്ള കഥകളാണ് അമേരിക്കന്‍ യുവതി കഥയില്‍ പരാമർശിച്ചിരിക്കുന്നത് പന്ത്രണ്ടാം വയസുമുതല്‍ പുരുഷന്‍മാരെ വശീകരിക്കാന്‍ എറിക നടത്തിയ ശ്രമങ്ങളാണ് കഥയുടെ കാതല്‍. തന്‍റെ കുത്തഴിഞ്ഞ ജീവിതത്തിന്‍റെ പുസ്തകം അവര്‍ തുറന്നിടുമ്ബോള്‍ അമേരിക്കയില്‍ റെക്കോര്‍ഡ് വില്‍പ്പനയാണ് ഈ പുസ്‌തകം നേടിയത്.
ആരാലും അറിയപ്പെടാതിരുന്ന ഒരു യുവതി തന്‍റെ ജീവിതം തുറന്നെഴുതിയതോടെ അമേരിക്കയില്‍ തരംഗമാവുകയാണ്. പുരുഷന്‍ മാരെ ആകര്‍ഷിക്കാന്‍ ആഴ്ചയില്‍ നാലു ദിവസം വരെ താന്‍ നൈറ്റ് പാര്‍ട്ടികള്‍ സംഘടിപ്പിച്ചിരുന്നതായി എറിക തുറന്നെഴുതുന്നു.
നീലച്ചിത്രങ്ങള്‍ക്ക് അടിമയായ എറിക അതിനു വേണ്ടി ഒരുപാട് സമയം കണ്ടത്തിയിരിന്നു . ഇന്‍റര്‍നെറ്റ് യുഗത്തിന്‍റെ കടന്നുവരവാണ് എറികയുടെ ജീവിതത്തില്‍ പുത്തന്‍ ലോകങ്ങള്‍ തുറന്നിട്ടത്. മാതാപിതാക്കളുടെ കണ്ണ് വെട്ടിച്ച് നെറ്റില്‍ നിന്നാണ് എറിക നീലച്ചിത്രങ്ങളുടെ ലോകത്തേക്ക് ചേക്കേറിയത്.
എന്നാല്‍ ബാല്യം പിന്നിട്ടുള്ള ഒരു യാത്ര എറികയുടെ ജീവിതം മാറ്റി മറിച്ചു. ആ യാത്രയിലാണ് നെയില്‍സണ്‍ എന്ന കൂട്ടുകരാനെ എറിക കണ്ടെത്തിയത്. അതോടെ അവരുടെ ജീവിതം മാറി മറിഞ്ഞു. ഇന്ന് നല്ല കുടുംമ്പിനിയായി ജീവിതം മുന്നോട്ട് നയിക്കുകയാണ് അവർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക