സ്വാമി സന്ദീപാനന്ദ ഗിരിയുടെ കുണ്ടാമങ്കടവിലുള്ള ആശ്രമത്തിനു നേരെ ആക്രമണം. ആക്രമണത്തിൽ രണ്ടു കാറുകൾ കത്തിക്കുകയും ആശ്രമത്തിനു മുന്നിൽ റീത്ത് വയ്ക്കുകയും ചെയ്തു, ബൈക്കിലെത്തിയ അക്രമികള്‍ കാറിന് തീയിടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
തീ ആളിപ്പടരുന്നത് കണ്ട ആശ്രമത്തിലുള്ളവര്‍ അഗ്നിശമന സേനയെ വിവരം അറിയിച്ചു. അവരെത്തിയാണ് തീയണച്ചത്.ആക്രമണത്തിന് പിന്നില്‍ സംഘപരിവാറും അയ്യപ്പധര്‍മസേന സംസ്ഥാന പ്രസിഡന്റ് രാഹുല്‍ ഈശ്വറും തന്ത്രി കുടുംബവുമാണെന്ന് സ്വാമി സന്ദീപാനന്ദ ഗിരി പറഞ്ഞു. ഇതിന് അവര്‍ മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
മാപ്പ് ഏറ്റില്ല; മുഖ്യമന്ത്രിയെ ജാതിപ്പേര് വിളിച്ച് അസഭ്യം പറഞ്ഞ മണിയമ്മ അറസ്റ്റിൽ
പ്രതികരിക്കാൻ ഇവിടെ എഴുതുക