മാർത്തോമ്മാ സഭാ പരമാധ്യക്ഷനായ ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത കാലം ചെയ്തു. 89 വയസായിരുന്നു. പുലർച്ച 2.38ന് ആയിരുന്നു അന്ത്യം. പാൻക്രിയാസ് കാൻസറിനെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു അദ്ദേഹം. ചികിത്സയിലാണെന്നിരിക്കെ ഒരാഴ്ചയായി അദ്ദേഹത്തിന്റെ ആരോഗ്യ നില ഗുരുതരമായി തുടരുകയായിരുന്നു.
പെണ്‍കുട്ടികളുടെ വിവാഹ പ്രായത്തിൽ ഉടൻതന്നെ അന്തിമ തീരുമാനമുണ്ടാകുമെന്ന് പ്രധാനമന്ത്രി
പതിമൂന്ന് വർഷമായി മാർത്തോമ്മാ സഭയുടെ മെത്രാപ്പൊലീത്തയായിരുന്നു അദ്ദേഹം. മെത്രാപ്പൊലീത്തയുടെ ആവശ്യപ്രകാരം കഴിഞ്ഞ തിങ്കളാഴ്ച്ച തൈലാഭിഷേക ശുശ്രൂഷയും നടന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക