കർഷക സമരത്തെ തുടർന്ന് വീണ്ടും കർഷക ആത്മഹത്യ. ഡൽഹി അതിർത്തിയായ തിക്രിയിലാണ് കർഷകൻ ആത്മഹത്യ ചെയ്തത്. ഹരിയാന സ്വദേശിയായ കരം വീർ സിങാണ് മരിച്ചത്. തന്റെ മരണത്തിന് കാരണക്കാർ കേന്ദ്ര സർക്കാരാണെന്ന് കരം വീർ സിങ് തന്റെ ആത്മഹത്യ കുറിപ്പിൽ പറഞ്ഞിട്ടുണ്ട്. സമരം 75ാം ദിവസത്തിലേക്ക് കടക്കവെയാണ് വീണ്ടും കർഷകന്റെ ആത്മഹത്യ നടന്നിരിക്കുന്നത്. തങ്ങളുടെ ആവശ്യങ്ങൾ കേന്ദ്രം പൂർണമായി അംഗീകരിക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഇപ്പോഴും കർഷകർ.
മുണ്ടേരിയെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുക ലക്ഷ്യം: മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി
ജനുവരി 26ലെ ട്രാക്ടര്‍ റാലിയുമായി ബന്ധപ്പെട്ട് പോലീസ് നല്കിയ റൂട്ട് മാപ്പ് ഇവര്‍ ലംഘിച്ചുവെന്നും ഇതേ തുടര്‍ന്നാണ് ചിലയിടങ്ങളില്‍ സംഘര്‍ഷം ഉണ്ടായതെന്നുമാണ് കിസാന്‍ സംയുക്ത മോര്‍ച്ച വിലയിരുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കിസാന്‍ സംയുക്ത മോര്‍ച്ചയില്‍ നിന്ന് ഈ രണ്ടു സംഘടനകളെ പുറത്താക്കിയിരിക്കുന്നത്.
ജീവനക്കാർക്ക് 1,500 കോടി രൂപയോളം മൂല്യം വരുന്ന ഓഹരികൾ നൽകി ഫോൺപേ
പ്രതികരിക്കാൻ ഇവിടെ എഴുതുക