നാളെ ഇരുപത്തിയഞ്ചാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരി തെളിയും. തിരുവനന്തപുരമാണ് ആദ്യ വേദി. കേരള രാജ്യാന്തര ചലച്ചിത്ര മേള രജത ജൂബിലി നിറവിലാണ്. തിരുവനന്തപുരത്ത് സിനിമ കാണാൻ അവസരമുള്ളത് 2500 പ്രതിനിധികൾക്കാണ്.
ആലപ്പുഴയിലെ ബി.ജെ.പിയുടെ വളർച്ച ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി
പാസ് വിതരണം കൊവിഡ് പരിശോധനയ്ക്ക് ശേഷമാണ്. തീയറ്ററുകളിലേക്ക് പ്രവേശനം അനുവദിക്കുക റിസർവേഷൻ അടിസ്ഥാനത്തിലായിരിക്കും. 18 ചിത്രങ്ങളാണ് മത്സര വിഭാഗത്തിലേത് ഉൾപ്പടെ ആദ്യദിനം പ്രദർശിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക