ചെന്നൈ: എൻജിന്റെ മുൻഭാഗത്തുള്ള ഗ്രില്ലിൽ കുടുങ്ങിയ മൃതദേഹവുമായി 4 കിലോമീറ്ററോളം സഞ്ചരിച്ച് സ്റ്റേഷനിലേക്കെത്തിയ ട്രെയിൻ കണ്ട് നിലവിളിച്ച് യാത്രക്കാർ.
മംഗലാപുരത്തു നിന്നു ചെന്നൈയിലേക്കുള്ള എക്സ്പ്രസ് ട്രെയിൻ ആണ് 30 വയസ്സു തോന്നിക്കുന്ന പുരുഷനെ തട്ടിയത്.
അരമണിക്കൂറോളം പണിപ്പെട്ടാണു മൃതദേഹം നീക്കിയത്. ഞായറാഴ്ച പുലർച്ചെ ചെന്നൈ കാട്പാടിയിലാണു സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക