സംസ്ഥാനത്ത് പോലീസ് -ഗുണ്ടാ ബന്ധം വിവാദമായിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരിക്കുകയാണ് ഡിജിപി. സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പ് നടത്തുന്നവരുടെ സ്വത്തുക്കൾ കണ്ടെത്തുവാനുള്ള നിയമം കാര്യക്ഷമമാക്കാനും ഒപ്പം ഗുണ്ടകളുടെ പ്രവർത്തനങ്ങൾ വിലയിരുത്താനുമാണ് യോഗം.
‘ഇന്ത്യൻ ടീമിനെ ആർക്കും തോൽപ്പിക്കാനാകില്ല’; പുകഴ്ത്തി പാടി റമീസ് രാജ
ഇപ്പോൾ പോലീസുകാരുടെ ഗുണ്ടാ-മാഫിയ ബന്ധങ്ങള്‍ പുറത്തുവന്നുക്കൊണ്ടിരിക്കുകയാണ്. സംസ്ഥാന വ്യാപകമായി തന്നെ ഓപ്പറേഷൻ ആഗ് നടപ്പാക്കിയെങ്കിലും പലരും പിടിയിലായിട്ടില്ല. പോലീസിന് ഇടയിൽ തന്നെയുള്ള ക്രിമിനലുകൾക്കെതിരെ പിരിച്ചുവിടൽ പോലുള്ള നടപടി തുടങ്ങിയെങ്കിലും നടത്തിയെങ്കിലും പോലീസ് സംഘടനകളുടെ കടുത്ത എതിർപ്പ് ഇക്കാര്യത്തിൽ നേരിടേണ്ടി വന്നു.
ലിവർപൂൾ വിൽക്കുന്നില്ല, വൈകാതെ ചില കാര്യങ്ങൾ സംഭവിക്കും: ക്ലബ് ഉടമ
സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നങ്ങള്‍ ചർച്ച ചെയ്യുവാൻ മൂന്നുമാസത്തിലൊരിക്കൽ ഡിജിപി വിളിക്കുന്ന യോഗമാണെങ്കിലും ഇപ്രാവശ്യത്തെ അജണ്ടകള്‍ കൊണ്ടാണ് ഇന്നത്തെ യോഗം ശ്രദ്ധിക്കപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക