കെഎസ്ഇബിക്ക് ആറുമാസത്തിനുള്ളിൽ പിരിഞ്ഞു കിട്ടുവാനുള്ള തുകയിൽ 280 കോടി രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ, മാർച്ച് 31 വരെ വിവിധ വിഭാഗങ്ങളിൽ നിന്നായി പിരിഞ്ഞു കിട്ടാനുള്ള വൈദ്യുതി ചാർജ് 3260.09 കോടിയായി.
സാമ്പത്തിക പ്രതിസന്ധി; അഡ്വാൻസ് പണം അടക്കാൻ സാധിക്കില്ലെന്ന് റേഷൻ വ്യാപാരികൾ
2022 മാർച്ച് മുതൽ സെപ്റ്റംബർ വരെ 192.27 കോടിയുടെ വർദ്ധനവാണ് ഉണ്ടായത്. ലോ ടെൻഷൻ ഉപയോക്താക്കളിൽ നിന്ന് 1064 കോടി രൂപയും ഹൈടെൻഷൻ ഉപയോക്താക്കളിൽ നിന്ന് 2195.44 കോടി രൂപയുമാണ് പിരിച്ചെടുക്കാനുള്ളത്.
ആ കടമ്പയും കടന്ന് ബിഎസ്എൻഎൽ 4ജി; ഒരുലക്ഷം ഇടങ്ങളിൽ സേവനം എത്തിക്കാനുള്ള ടെൻഡറിന് അംഗീകാരം
സംസ്ഥാന സർക്കാറിന് കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളാണ് ഏറ്റവും കൂടുതൽ തുക നൽകാനുള്ളത്. അതേസമയം ഗാർഹിക ഉപയോക്താക്കൾ നൽകാനുള്ളതിൽ 265.64 കോടിയിലും നിയമ തടസ്സങ്ങളില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക