ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച 5 ടൺ വെള്ളി ഉത്പന്നങ്ങൾ സ്വർണ്ണമാക്കും. ഒരു മാസത്തിനുള്ളിൽ ഹൈദരാബാദിൽ കേന്ദ്രസർക്കാറിന്റെ നാണയം അടിക്കുന്ന മിന്റിൽ എത്തിച്ച് ശുദ്ധീകരിക്കും.
പശുവിൻ പാലിന് കൊഴുപ്പ് കൂട്ടാൻ നാരുള്ള തീറ്റ നൽകണം
ശുദ്ധീകരിച്ച വെള്ളി മുംബൈയിലെ സർക്കാർ മിന്റിൽ നൽകി തുല്യമൂല്യത്തിനുള്ള സ്വർണമാക്കി മാറ്റി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സ്വർണ്ണ നിക്ഷേപ പദ്ധതിയിൽ നിക്ഷേപിക്കുവാനാണ് തീരുമാനം. ക്ഷേത്രത്തിന്റെ കൈവശം വഴിപാട് ആയി ലഭിച്ച 7 ടണ്ണിലേറെ വെള്ളിസാധനങ്ങളുണ്ട്. ഇതിൽ അഞ്ച് ടണ്ണാണ് സ്വർണ പദ്ധതിയിലേക്ക് മാറ്റുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക