ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്, ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായ് എന്നിവരടക്കം നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ശബരിമല യുവതീ പ്രവേശനത്തില്‍ അനുകൂല നിലപാട് സ്വീകരിക്കണമെന്ന ആവശ്യവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിക്കാന്‍ ഇരിക്കെയാണ് തൃപ്തി ദേശായിയെ പൂനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
വടശേരിക്കരയില്‍ റോഡ് ഉപരോധിച്ചതിനാണ് ശോഭാ സുരേന്ദ്രനെയും ഏഴ് മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി എന്‍ ഡി തിവാരി അന്തരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക