ഫാഷൻ ഗോൾഡിൽ നിക്ഷേപിച്ച തുക തിരികെ ലഭിക്കുന്നതുവരെ കേസുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് നിക്ഷേപകർ. ഇതോടെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണവും തുടരും.
പണം എന്ന് കിട്ടും. ? അന്ന് കേസ് അവസാനിപ്പിക്കും. ഇതാണ് നിക്ഷേപകരുടെ നിലപാട്.
മുഖ്യമന്ത്രി പിണറായി വിജയന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്
പരാതിക്കാരെല്ലാം പരാതിയിൽ ഉറച്ച് നിൽക്കുന്നു. അതായത് ഫാഷൻ ഗോൾഡിന്റെ മറവിൽ എന്തെങ്കിലും തട്ടിപ്പ് നടന്നിട്ടുണ്ടെങ്കിൽ അത് കണ്ടെത്താൻ ക്രൈംബ്രാഞ്ചിന് സമയം കിട്ടുമെന്ന് ചുരുക്കം. ബാധ്യതയും സ്വത്തും പാർട്ടിയെ മാത്രം ബോധിപ്പിച്ചാൽ പോരാ, പൊതു സമൂഹത്തെയും അറിയിക്കണമെന്ന് നിക്ഷേപകർ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക