സ്വവര്‍ഗാനുരാഗികളുടെ വിവാഹങ്ങള്‍ക്ക് അംഗീകാരം നല്‍കണമെന്നും നിയമ പരിരക്ഷ നല്‍കണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. താന്‍ അതിനെ പിന്തുണയ്ക്കുന്നെന്നും മാര്‍പാപ്പ പറഞ്ഞു. അവരും ദൈവത്തിന്റെ മക്കളാണെന്നും കുടുംബമായി ജീവിക്കാന്‍ അവകാശമുണ്ടെന്നും ആരും പുറത്താക്കപ്പെടേണ്ടവര്‍ അല്ലെന്നും ദുഃഖിതരാവേണ്ടവരല്ലെന്നും മാര്‍പാപ്പ വ്യക്തമാക്കി.
19 ദിവസമായിട്ടും കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്കരിക്കാതെ ആരോഗ്യവകുപ്പിന്റെ അനാസ്ഥ
മാര്‍പാപ്പ ഈ പരാമര്‍ശം നടത്തിയിരിക്കുന്നത് തന്റെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ഡോക്യുമെന്ററിയിലാണ്. ഡോക്യുമെന്ററിയുടെ പേര് ഫ്രാന്‍സെസ്കോ എന്നാണ്. മാര്‍പാപ്പയുടെ പരാമര്ശംഡോക്യുമെന്ററിയിലെ അഭിമുഖത്തിലാണ്. ചിത്രത്തിന്റെ പ്രീമിയര്‍ റോം ഫിലിം ഫെസ്റ്റിവലില്‍ ബുധനാഴ്ചയായിരുന്നു. ഇവ്ജീനി അഫിനെവ്സ്കി സംവിധാനം ചെയ്ത ഡോക്യുമെന്ററിയിലുള്ളത് ഏഴര വര്‍ഷമായുള്ള മാര്‍പാപ്പയുടെ കാലഘട്ടമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക