തിരുവനന്തപുരം: തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെ പുതിയ ക്യാമ്പസിന് ഗോള്‍വാള്‍ക്കറുടെ പേര് നല്‍കാനുള്ള തീരുമാനത്തിന് ശക്തമായി പിന്തുണച്ച് കേന്ദ്രമന്ത്രി വി. മുരളീധരന് രംഗത്ത്.
ആര്‍എസ്എസ് സൈദ്ധാന്തികനായിരുന്നു ഗോള്‍വാള്‍ക്കര്‍ .വള്ളംകളിക്ക് നെഹ്റുവിന്റെ പേരിടാന്‍ അദ്ദേഹം കായികതാരമായിരുന്നോവെന്നും മുരളീധരന് ചോദിച്ചു .
ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ സുവോളജി പ്രഫസറായിരുന്നു ആര്‍എസ്എസ് സൈദ്ധാന്തികനായിരുന്ന ഗോള്‍വാള്‍ക്കര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക