ഇന്ത്യയും പാകിസ്താനും ആണവോര്‍ജ പ്ലാന്റുകള്‍ അടക്കമുള്ളവയുടെ പട്ടിക പരസ്പരം കൈമാറി. നടപടി, 30 വര്‍ഷമായി നടന്ന് വരുന്ന കീഴ്വഴക്കത്തിന്റെ ഭാഗമായാണ്. കൂടാതെ ആണവ ആക്രമണങ്ങളില്‍ നിന്ന് ഇരുരാജ്യങ്ങളേയും വിലക്കുന്നതിനുള്ള ഉഭയ കക്ഷി ക്രമീകരണത്തിന്റെ ഭാഗമാണിത്.
തിരുവനന്തപുരത്ത് പൂട്ടിക്കിടക്കുന്ന കമ്പനിക്കുള്ളിൽ തൊഴിലാളിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി
ആണവ കേന്ദ്രങ്ങളുടെ പട്ടിക കൈമാറിയ വിവരം കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് അറിയിച്ചത്. ന്യൂഡല്‍ഹിയിലേയും ഇസ്ലാമാബാദിലേയും നയതന്ത്ര ചാനലുകള്‍ വഴി ഒരേ സമയം ചെയ്തുവെന്ന് മന്ത്രാലയം വ്യക്തമാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക