കൊച്ചി: പെട്ടിമുടി ദുരന്തന്തിൽപെട്ടവർക്ക് പുനരധിവാസത്തിനായി നിശ്ചയിച്ച ഭൂമി വാസയോഗ്യമല്ലെന്ന് ആരോപിച്ച് ബാധിക്കപ്പെട്ടവർ ഹൈക്കോടതിയില്‍. ടാറ്റയുടെ കൈവശമുള്ള മിച്ചഭൂമിയില്‍ താമസമൊരുക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം.
ഓണ്‍ലൈന്‍ റമ്മി നിരോധിക്കണമെന്ന ഹര്‍ജി; നടപടിയുമായി ഹൈക്കോടതി
പരാതിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. എതിര്‍കക്ഷികള്‍ക്ക് നോട്ടീസയക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
ഓഗസ്റ്റ് ആറിനുണ്ടായ ഉരുൾപൊട്ടലിൽ 70 പേർ മരിക്കുകയും 32 കുടുംബങ്ങൾ താമസിച്ചിരുന്ന 6 ലയങ്ങൾ പൂർണ്ണമായും മണ്ണിടിയിലാവുകയും ചെയ്തിരുന്നു. അവശേഷിച്ചവർക്കാണ് കുറ്റ്യാർവാലിയിൽ വീട് വച്ച് നൽകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക