പത്തനംതിട്ട : ഒന്നാം വയസില്‍ വിഴുങ്ങിയ സ്വര്‍ണ മോതിരം പുറത്തെടുത്തത് എഴുപതാം വയസില്‍. പത്തനംതിട്ട വലഞ്ചുഴി രാജമംഗലത്ത് രഘുഗോപാലന് എന്ന എഴുപതുകാരന്റെ ശ്വാസനാളത്തില്‍ നിന്നാണ് സ്വര്‍ണമോതിരം പുറത്തെടുത്തത്. വിട്ടു മാറാത്ത തലവേദനയെ തുടര്‍ന്ന് നടത്തിയ എംആര്‍ഐ സ്കാനിങ് പരിശോധനയിലാണ് സ്വര്‍ണ മോതിരം മേലണ്ണാക്കില്‍ ഉറച്ചിരിയ്ക്കുന്നത് കണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക