ആരവത്തിൽ ഒരാൾ നായകനായപ്പോൾ തകരയിലും ചാമരത്തിലും രണ്ടാമൻ നായകനായി. അന്നൊന്നും നായകനെന്നോ ഉപനായകനെന്നോ നോക്കില്ല. വേഷംകൊണ്ടു സിനിമ പൊലിപ്പിക്കാനാകണമെന്നേയുള്ളു; ഭരതൻ ഉണ്ടായിരുന്നില്ല എന്നു കരുതുക. ഇന്നീ കാണുന്ന നെടുമുടി വേണുവോ പ്രതാപ് പോത്തനോ ഇല്ല !
ഭരതനെക്കുറിച്ച് നെടുമുടി വേണുവും പ്രതാപ് പോത്തനും പറഞ്ഞിരുന്നതിങ്ങനെ. ഭരതൻ ഉണ്ടായിരുന്നില്ല എന്നു കരുതുക. ഇന്നീ കാണുന്ന നെടുമുടി വേണുവോ പ്രതാപ് പോത്തനോ ഇല്ല. ഞങ്ങളെ തേച്ചുമിനുക്കിയെടുത്തത് ഭരതനാണ്.അന്നൊന്നും ...