മൂന്നാർ: പെട്ടിമുടി ദുരന്തഭൂമിയിൽ നിന്നും സമീപ ലയങ്ങളില്‍നിന്നും പലായനം ചെയ്ത് നാട്ടുകാര്‍. ജനിച്ചു വളർന്ന നാട്ടിൽ നിന്നും ഉള്ളതെല്ലാം വാരിപ്പെറുക്കി നാടുവിടുകയാണവർ. പെട്ടിമുടിയില്‍ കഴിഞ്ഞ വര്‍ഷവും ശക്തമായ മഴയായിരുന്നതിനാല്‍ ഒാണാഘോഷമുണ്ടായിരുന്നില്ല.
ഇന്ന് തിരുവോണം; ആഘോഷങ്ങളും ആരവങ്ങളുമില്ല
പ്രിയപ്പെട്ട 70 പേരുടെ വേര്‍പാട് മനസില്‍നിന്ന് മായാതെയാണ് കാളിയമ്മയും, രാജുവും രാജമലയിറങ്ങാന്‍ തീരുമാനിച്ചത്. ഓണാഘോഷത്തിന്റെ അലയൊലികളില്ലാതെ ചിതറിക്കിടക്കുന്ന കാഴ്ചകളാണ് പെട്ടിമുടി നിറയെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക