പാലാ ഉപതിരഞ്ഞിടുപ്പിൽ മാണി സി കാപ്പന് ലീഡ്. 7 പഞ്ചായത്തുകൾ എണ്ണിക്കഴിഞ്ഞപ്പോൾ 4236 വോട്ടുകൾക്കവോട്ടുകളുടെ ലീഡാണ് കാപ്പന് ലഭിച്ചത്. അഞ്ചാം റൗണ്ട് പൂർത്തിയായി. 1965 ന് മണ്ഡലം രൂപീകരിച്ചതിനു ശേഷം കെ എം മാണിയല്ലാതെ മറ്റൊരാളും പാലായിൽ വിജയം കണ്ടിട്ടില്ല. ചരിത്രം തിരുത്തുകയാണ് മാണി സി കാപ്പൻ.
ജോസ് വിഭാഗത്തിന്റെ വോട്ടുകൾ കുറച്ച് അപ്പുറത്തേക്ക് പോയിട്ടുണ്ടെന്നാണ് പി.ജെ ജോസഫ് പ്രതികരിച്ചത്. യു ഡി എഫ് കോട്ടകളായ രാമപുരം പഞ്ചായത്തുകളിലും എൽ ഡി എഫ് ലീഡ് ചെയ്തു.ഇനി എണ്ണാനുള്ള പഞ്ചായത്തുകൾ എൽ ഡി എഫിന് മുൻതൂക്കമുള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക