കണ്ണൂർ: സികെ ജാനുവിന്, ബിജെപി സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രന് കോഴ നല്കിയെന്ന നിർണായക വെളിപ്പെടുത്തൽ നടത്തിയ ജെആർപി സംസ്ഥാന ട്രഷറർ പ്രസീതയെ ക്രൈംബ്രാഞ്ച് വീണ്ടും വിളിപ്പിച്ചു. ലക്ഷങ്ങളുടെ കോഴ ആരോപണ കേസിൽ തെളിവ് ശേഖരണത്തിനാണ് പതിനൊന്ന് മണിക്ക് ഹാജരാകാനാണ് പ്രസീതയ്ക്ക് ക്രൈംബ്രാഞ്ച് നിർദ്ദേശം നൽകിയത്.
ജമ്മു കശ്മീരിലെ രജൗരിയിൽ ഡ്രോണുകൾക്ക് വിലക്ക്
ഡിജിറ്റൽ തെളിവുകളുടെ വിശദാംശങ്ങൾ ശേഖരിക്കാനാണ് വിളിപ്പിച്ചത്. സികെ ജാനുവിന്റെയോ കെ സുരേന്ദ്രന്റെയോ മൊഴി കേസിൽ ഇതുവരെ എടുത്തിട്ടില്ല. കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷം ഇവരെ ചോദ്യംചെയ്യാനാണ് സാധ്യതയുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക