ശബരിമല മകരവിളക്ക് തീർത്ഥാടനത്തിൽ സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിന്മേൽ, ശബരിമലയിൽ നിയന്ത്രണങ്ങളോടെ ഭക്തരെ പ്രവേശിപ്പിക്കാമെന്നും എന്നാൽ നിയന്ത്രണങ്ങൾ ആചാരാനുഷ്ഠാനങ്ങൾക്ക് തടസം സൃഷ്ടിക്കരുതെന്നും ഹൈക്കോടതി വിധി. നിലയ്ക്കൽ വിരി വയ്ക്കാനനുവദിക്കില്ലായെന്നത് അനൗചിത്യമെന്ന് കോട
തി പറഞ്ഞു. ബേസ് ക്യാമ്പിൽ വേണ്ട സൗകര്യങ്ങളെല്ലാം ഒരുക്കണമെന്നും കോടതി വ്യക്തമാക്കി.
സോളാർ തട്ടിപ്പ് കേസ്; ബിജു രാധാകൃഷ്ണന് മൂന്ന് വർഷം കഠിന തടവും 10000 രൂപ പിഴയും വിധിച്ചു
ദേവസ്വം ബോർഡ് പ്രതിനിധി ചീഫ് സെക്രട്ടറിതല കമ്മിറ്റിയിൽ ഇല്ലാത്തതിനെ ഹൈക്കോടതി ചോദ്യം ചെയ്തു. ദേവസ്വം ബോർഡാണ് ഭക്തരുടെ പ്രശ്നങ്ങൾ സർക്കാരിന് മുന്നിൽ അവതരിപ്പിക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക